പ്രവാസികളുടെ ജീവിതം ഒന്ന് കണ്ടിരിക്കേണ്ടതുതന്നെ. നിങ്ങൾ ഇത് കാണാതെ പോയാൽ നഷ്ടം…

ചെറുപ്പത്തിൽ തന്നെ ജീവിതഭാരം ചുമലിൽ വന്നവനാണ് ഇർഷാദ്. അവൻ ചെറുപ്പത്തിൽ തന്നെ വിദേശത്തേക്ക് പോയി. അവിടെ വളരെയധികം കഷ്ടപ്പെട്ടിട്ടാണ് അദ്ദേഹം ഓരോ പണവും നാട്ടിലേക്ക് അയച്ചത്. ഉമ്മയെ കൂടാതെ അവിടെ അവനെ രണ്ട് സഹോദരിമാരുണ്ട്. അവരുടെ വിവാഹമെല്ലാം വളരെ ഭംഗിയായി തന്നെ ഇർഷാദ് നടത്തി. അതിനുശേഷം നാലു വർഷത്തിനുശേഷമാണ് ഇർഷാദ് നാട്ടിലേക്ക് വന്നത്. സ്നേഹനിധിയായ ഉമ്മ അപ്പോഴേക്കും അടുത്തുള്ള ആസിയ താത്തയുടെ ബന്ധുവായ റഹീദയെ വിവാഹം ആലോചിച്ചിരുന്നു.

   

ആസിയ താത്തയുടെ വീട്ടിൽ അവൾ പലപ്പോഴും വന്ന് കണ്ട് പരിചയം ഉണ്ടെങ്കിലും ഇർഷാദിനെ അവളെ വളരെയധികം ഇഷ്ടമായി. അങ്ങനെ വൈകാതെ തന്നെ അവരുടെ വിവാഹം നിശ്ചയിക്കുകയും വിവാഹം നടത്തുകയും ചെയ്തു. മധുവിധു തീരുന്നതിനു മുൻപ് തന്നെ ഇർഷാദിനെ വിദേശത്തേക്ക് മടങ്ങേണ്ടി വന്നു. അവിടെ ചെന്ന് ഇരുവരുടെയും വിരഹ വേദനയാൽ ദിവസങ്ങൾ തള്ളി നീക്കി.

എങ്ങനെയെങ്കിലും റഹീദയെ കാണണം അവളുടെ കൂടെ ജീവിക്കണം എന്നായിരുന്നു ഇർഷാദിന്റെ ആഗ്രഹം. അറബി നാട് കണ്ടുപിടിച്ചവരെ പ്രാകി കൊണ്ടായിരുന്നു ഓരോ ദിവസവും തള്ളി നീക്കിയത്. അപ്പോഴാണ് അറബിയുടെ വീട്ടിലെ ഒരു വീട്ടുജോലിക്കാരി വിസ ക്യാൻസൽ ആക്കി നാട്ടിൽ പോയത്. അതോടുകൂടി അവളുടെ ജോലി കൂടി ഇർഷാദ ചെയ്യേണ്ടതായി വന്നു. പുതിയൊരു ജോലിക്കാരിയെ അറബി അന്വേഷിക്കുന്നുണ്ടെന്ന് മാമ പറഞ്ഞു അവൻ അറിഞ്ഞു.

അങ്ങനെ രഹിതയെ ആ വിസയിൽ കൊണ്ടുവന്നാലോ എന്ന് ഇർഷാദ് ആലോചിച്ചു. എന്നാൽ വീടുപണിക്ക് റഹിതയെ കൊണ്ടുവരുക എന്നത് അവനെ ഒരുപാട് വിഷമമുള്ള കാര്യമായിരുന്നു. അതുകൊണ്ട് തന്നെ അത് വേണ്ട എന്ന് അവൻ തീരുമാനിച്ചു. എന്നിരുന്നാലും രഹിതയോട് കാര്യം പറഞ്ഞപ്പോൾ അവൾക്ക് തന്നോട് ഒപ്പം ജീവിക്കാൻ എന്ത് ത്യാഗം സഹിക്കാനും നൂറുവട്ടം സമ്മതമാണെന്ന് അറിയിച്ചു. അങ്ങനെ ഒരു പെൺകുട്ടിയുണ്ട് എന്ന് അറബിയോട് ഇർഷാദ് പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.