തന്റെ കുഞ്ഞു ജനിക്കുന്നതിനു മുൻപ് തന്നെ ശവമഞ്ചം ഒരുക്കി ഇരിക്കേണ്ടി വന്ന ഒരു അമ്മ

ഫ്ളോറിടയിലെ സ്റ്റീഫൻ ജെറീക്ക ദമ്പത്തികളുടെ രണ്ടാമത്തെ കുഞ്ഞാണ് അഭികയേൽ ജോൺസ്. അമ്മയുടെ ഉദരത്തിൽ ആയിരുന്നപ്പോൾ തന്നെ ജീവനോടെ കിട്ടില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞു. മുപ്പതാം ആഴ്ചയിലെ സ്കാനിങ് ഇൽ ആണ് ഇവരുടെ കുഞ്ഞിന് ബ്രെയിൻ ട്യൂമർ ആണെന്നു കണ്ടെത്തിയത്.

   

ഓരോ ദിവസവും ഈ ട്യൂമർ അതിവേഗം വളരുന്നതു കൊണ്ടു തന്നെ കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാൻ ആകില്ല എന്ന് ഡോക്ടർമാർ വിധി എഴുതി. ഒടുവിൽ തന്റെ കുഞ്ഞിന് വേണ്ടി ശവമഞ്ചം ഒരുക്കി വേദനയോടെ കാത്തിരുന്നു ആ അച്ഛനും അമ്മയും. കുഞ്ഞു വളരുന്നതോടൊപ്പം അവന്റെ തലയിലെ ട്യൂമറും വളർന്നു. ഗർഭാവസ്ഥയിൽ ആയതുകൊണ്ട് തന്നെ ഒന്നും ചെയ്യാൻ കഴിയാതെ ആ കുഞ്ഞിന്റെ മരണം.

നോക്കിനിക്കാൻ മാത്രമേ ആ മാതാപിതാക്കൾക്കും ഡോക്ടർമാർക്കും കഴിഞ്ഞുള്ളു. തന്റെ പോന്നോമനയെ ഒരു ദിവസമെകിലും ജീവനോടെ ലഭിക്കാണേ എന്ന് ആ അമ്മ മനസുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അത്ഭുതം എന്ന് പറയട്ടെ ഡോക്ടർമാരുടെ പ്രവചനങ്ങളെ മറികടന്നു ഏവരെയും അത്ഭുതപ്പെടുത്തി ജെരീക്ക ഒരു പെൺ കുഞ്ഞിന് ജന്മം നൽകി.

അവൾ ജീവനോടെ പുറത്തെത്തി എകിലും അവളെ ചികിൽസിക്കുക എന്നത് അത്ര എളുപ്പം ആയിരുന്നില്ല. കീമോ പോലുള്ള കടുത്ത ചികിത്സ പ്രയോഗങ്ങൾ ഒന്നും ആ കുഞ്ഞു ശരീരം താങ്ങില്ല. ഏതാനും ദിവസത്തെ ആയുസ്സ് മാത്രമേ ആ കുഞ്ഞിന് ഉള്ളു എന്നതായിരുന്നു ശേഷം ഡോക്ടർമാരുടെ നിഗമനം. തുടർന്ന് വീഡിയോ കാണുക.