പിതൃത്വം ചോദ്യം ചെയ്യപ്പെട്ട വേലക്കാരിയുടെ മകൾ. ഇത് നിങ്ങൾ ഒരിക്കലും കേൾക്കാതെ പോകരുത്…

ദേഷ്യം കൊണ്ട് സാന്ദ്ര അലറി വിളിച്ചു. അവൾ വല്ലാതെ ദേഷ്യപ്പെട്ടു കൊണ്ട് അച്ഛൻ ജയനോട് ഇങ്ങനെ ചോദിച്ചു. നിങ്ങളുടെ മകൾ ഞാനാണോ അതോ ആർക്കോ ജനിച്ച അവിഹിത സന്തതിയോ എന്ന്. ജയനെ അവനോട് തന്നെ പുച്ഛം തോന്നി. തന്റെ മകൾ ഇത്രയും അധികം അധപതിച്ചു പോയോ എന്ന് അയാൾ ചിന്തിച്ചു. ചുറ്റും കൂടി നിന്നിരുന്ന അവരെല്ലാം അവരെ തന്നെ ശ്രദ്ധിച്ചു. ആ തുണി കടയിൽ ഇത്രയും അധികം ആളുകൾ ഉണ്ടായിരുന്നിട്ടു പോലും അവരെയൊന്നും വകവയ്ക്കാതെയാണ് സാന്ദ്ര ഇത്തരത്തിൽ പുലമ്പി കൊണ്ടിരിക്കുന്നത്.

   

അഭിരാമി വല്ലാതെ വിഷമിച്ചു. അവൾ സാന്ദ്രയുടെ മുഖത്ത് നോക്കി. ചിരി വരാഞ്ഞിട്ടും ചിരിക്കാൻ ശ്രമിച്ചു അവളോട് പറഞ്ഞു. ചേച്ചിക്ക് ഇഷ്ടപെട്ടാൽ ഈ ഡ്രസ്സ് ചേച്ചി തന്നെ എടുത്തോളൂ എന്ന്. ഒരു ആയിരം രൂപയുടെ കുർത്തിയും പാന്റും അഭിരാമിക്ക് എടുത്തുകൊടുത്തതിനാണ് സാന്ദ്രയുടെ ഈ ബഹളം എല്ലാം.

അത് അവൾക്ക് നന്നായി ചേരുന്നുണ്ട് എന്ന് ജയൻ പറയുകയും ചെയ്തു. അതേ തുടർന്ന് അവൾക്കുണ്ടായ ദേഷ്യത്തിലാണ് ഈ ബഹളം വയ്ക്കലെല്ലാം ഉണ്ടായത്. ഇരുവരെയും കാറിൽ കയറ്റിക്കൊണ്ട് ജയൻ വീട്ടിലേക്ക് വന്നു. വീട്ടിലെത്തിയതും അഭിരാമി കാറിൽ നിന്ന് പുറത്തിറങ്ങി. അഭിരാമിയോട് മുറിയിലേക്ക് കയറി പൊക്കോളാൻ ആയി ജയൻ ആവശ്യപ്പെട്ടു. അവൾ കോണി കയറി മുകളിലെ നിലയിലെ മുറിയിലേക്ക് പോയി. സാന്ദ്രയെ ജയൻ കാറിൽ നിന്ന് വലിച്ചു പുറത്തേക്ക് ഇറക്കി.

കാറിന്റെ വാതിൽ തള്ളിയടച്ചു. അതിനുശേഷം അവളെയും പിടിച്ചു വലിച്ചുകൊണ്ട് ഒരു മുറിയൽ ലക്ഷ്യമാക്കി നടന്നു. ആ മുറിയുടെ വാതിൽ തുറന്നു. അതിനകത്ത് സാന്ദ്രയുടെ അമ്മയായിരുന്നു. വീണ് നട്ടെല്ലിന് മുറിവു പറ്റി കിടക്കുകയാണ്. കിടന്ന കിടപ്പിലാണ് അവളുടെ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ദുർഗന്ധം കൊണ്ട് സാന്ദ്ര മൂക്കുപൊത്തി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.